ജനുവരി 17, ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.
“ഒരു സ്‌നേഹപദ്ധതിയാണ് ദൈവം നമുക്കോരോരുത്തര്‍ക്കുമായി എപ്പോഴും ഒരുക്കിയിരിക്കുന്നത്. ദൈവത്തെയും സഹോദരീ-സഹോദരന്മാരെയും സേവിക്കുവാന്‍ സ്വയം പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിലൂടെയാണ് ഓരോ വിശ്വാസിയും ആ വിളിയോട് പ്രത്യുത്തരിക്കുന്നതും പരമാനന്ദം അനുഭവിക്കുന്നതും.”