മതങ്ങൾക്ക് സ്വതന്ത്രമായി വിശ്വാസജീവിതം സാധ്യമാകണം: മാർ ആലഞ്ചേരി

സഹോദരനെ ആദരിക്കുന്ന ഈശ്വരദർശനമാണു കേരളത്തിലെ വിവിധ മതവിശ്വാസികൾ നൂറ്റാണ്ടുകളായി അനുവർത്തിക്കുന്നതെന്നു സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

മതങ്ങൾക്കു സ്വതന്ത്രമായ വിശ്വാസജീവിതം സാധ്യമാകണമെന്നും വിശ്വാസികൾ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും കണ്ണികളായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സീറോ മലബാർ സഭയുടെ ലെയ്റ്റി ഫോറങ്ങളുടെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടന്ന ക്രിസ്മസ്-മത-സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്കിലും പ്രവർത്തനങ്ങളിലും ക്രിസ്മസ് നൽകുന്ന സ്നേഹസാഹോദര്യത്തിന്‍റെ സുവിശേഷം വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അധികം ആരും അറിയാതിരുന്ന ആട്ടിടയൻമാർക്കു ക്രിസ്തുവിന്‍റെ പിറവി ആദ്യം അറിയാൻ സാധിച്ചു. സുമനസുകൾക്ക് ഈ കാലഘട്ടത്തിലും സദ്‌വാർത്ത അറിയാനും അറിയിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.