മാതാപിതാക്കളുടെ നീതിനിഷ്ഠമായ ജീവിതത്തിന്റെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ ജനിക്കുന്ന യോഹന്നാന്‍ അവര്‍ക്കും നാട്ടുകാര്‍ക്കും സന്തോഷകാരണമായിത്തീരുന്നു. ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും ജന്മം കൊടുക്കുന്ന മക്കള്‍ സകലര്‍ക്കും ആനന്ദംപകരും. മാതാപിതാക്കള്‍ മനസ്സില്ലാമനസ്സോടെ ജന്മം കൊടുക്കുന്ന മക്കള്‍ മുറിവുകളുമായി ജനിക്കും; അങ്ങനെതന്നെവളരും;അവര്‍ മറ്റുളളവര്‍ക്കും മുറിവുകള്‍ നല്കും.