ലത്തീന്‍ ഏപ്രില്‍ 14; യോഹ 18:1-19:42, ക്രൂശിതന്

ലോകം മുഴുവന്റേയും രക്ഷയ്ക്കുവേണ്ടി കുരിശില്‍ ബലിയായ ദൈവം പാപാന്ധകാരത്തില്‍ കഴിയുന്ന എല്ലാക്കാലത്തും ജീവിക്കുന്ന മനുഷ്യമക്കള്‍ക്ക് പ്രകാശഗോപുരമാണ്. കുരിശിലെ ക്രിസ്തുവിനെ നോക്കുന്നവന്റെ മനസ്സില്‍ വിരിയുന്നത് പ്രത്യാശയുടെ പുല്‍നാമ്പാണ്. അവന്റെ മരണം എന്റെ കൂടി പാപത്തിനുള്ള പരിഹാരമാണ് എന്ന ബോധ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.