ശൂന്യമായ കരങ്ങളുമായി കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന് പറയാനുണ്ടായിരുന്നത് കൊടുത്തുകുറഞ്ഞതിന്റെ ആത്മീയതയെക്കുറിച്ചാണ്. ഞാന്‍ ജീവജലത്തിന്റെ അരുവിയാണെന്നു പറഞ്ഞവന്‍ തന്നെയാണ് കുരിശില്‍ ദാഹിക്കുന്നവനായി കിടക്കുന്നത്. കുത്തിമുറിവേല്‍പ്പിച്ചവന് സമ്മാനമായി അവസാനതുള്ളി ചോരയും നീരും കൊടുക്കുമ്പോള്‍ അവന്‍ ഒന്നും ബാക്കിവച്ചിട്ടില്ലായിരുന്നു…
ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍