കാർഷിക അനീതിക്കെതിരെ പോരാടണം: മാർ ടോണി നീലങ്കാവിൽ

പുതുക്കാട്: കാർഷികവൃത്തിയെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് താഴെയിടുന്ന അനീതിക്കെതിരെ പോരാടണമെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കർഷകരുടേയും ചെറുകിട വ്യാപാരികളുടേയും ക്ലേശങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപിക ഫ്രണ്ട്സ് ക്ലബ് നയിക്കുന്ന കേരള കർഷക ജാഥയ്ക്കു പുതുക്കാട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാവിലെ തൃശൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. നാടിനെ ഉൗട്ടിവളർത്തുന്ന കർഷകരെ സംരക്ഷിക്കേണ്ട സർക്കാരുകൾ കോടിക്കണക്കിനു രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി കോർപറേറ്റുകളെയാണു സംരക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഡിഎഫ്സി സംസ്ഥാന ജോയിന്‍റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി. പച്ചക്കറികൾ കോർത്തു തയാറാക്കിയ ഹാരങ്ങളും ബൊക്കെകളും ഉപയോഗിച്ചാണ് ഇന്നലെ കർഷക ജാഥയ്ക്കു മിക്കയിടത്തും സ്വീകരണം ഒരുക്കിയത്. കാർഷിക, ചെറുകിട വ്യാപാര രംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ സമർപ്പണവും ഇതോടനുബന്ധിച്ചു നടന്നു. ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.