ലത്തീന്‍ ഒക്‌ടോബര്‍ 22; മത്താ 22:15-21 – സത്യം

ഈശോയില്‍ കുറ്റം ആരോപിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്കുപോലും അവിടുന്ന് സത്യം മാത്രം സംസാരിക്കുന്നവനാണ് എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. സത്യത്തില്‍ നിലനിന്ന്, സത്യം സംസാരിച്ചതുകൊണ്ടാണ് നിര്‍ഭയം ഫരിസേയര്‍ക്ക് അമിതമായി തോന്നിയ ദൈവഹിതത്തെ പ്രഘോഷിക്കാന്‍ ക്രിസ്തുവിനു സാധിച്ചത്. ജീവിതത്തില്‍ ധീരമായ ചുവടുകള്‍ വയ്ക്കാന്‍ നമുക്കും സത്യത്തില്‍ വ്യാപരിക്കാം. സത്യം സംസാരിക്കാം.
ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.