തിന്മകളുടെ മേൽ അൽഫോൻസാമ്മ വിജയം വരിച്ചു: മാർ ഇഞ്ചനാനിയിൽ

സ്വർഗ്ഗീയജീവിത യാത്രയിൽ മനുഷ്യരെ കീഴ്പ്പെടുത്തുന്ന തിന്മകളുടെമേൽ അൽഫോൻസാമ്മ വിജയം വരിച്ചതാണ്, ഇന്ന് വിശുദ്ധയെ ലോകം ആദരിക്കുന്നതിനു കാരണമെന്ന് താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഭരണങ്ങാനത്ത് വി. അൽഫോൻസാമ്മയുടെ തിരുനാളിന്‍റെ അഞ്ചാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ലോകജനതയുടെ ജീവിതത്തിലുണ്ടാകുന്ന കഷ്‌ടപ്പാടുകളുടെയും വേദനയുടെയും കാര്യത്തിൽ ജീവിതകാലത്തെന്ന പോലെ ഇന്നും അൽഫോൻസാമ്മ കരങ്ങളുയർത്തിയിരിക്കുകയാണ്. തിന്മയ്ക്കെതിരെ നിരന്തരമായ പ്രാർത്ഥനയുടെ കരമുയർത്താൻ അൽഫോൻസാമ്മ നമ്മെ ആഹ്വാനം ചെയ്യുകയാണ് – അദ്ദേഹം പറഞ്ഞു.

ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാത്യു പുത്തൻപുരയ്ക്കൽ, ഫാ. ജോസഫ് കാഞ്ഞിരപ്പള്ളിയിൽ, ഫാ. ജയിംസ് പൊരുന്നോലിൽ, ഫാ.ജയിംസ് പന്നാങ്കുഴി, റവ.ഡോ.ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു.

വൈകുന്നേരം ആഘോഷമായ ജപമാല, മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഇന്ന് രാവിലെ 11-ന് കോതമംഗലം ബിഷപ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.