വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. അനശ്വരസ്നേഹം എന്നും എന്നെ നോക്കിപ്പറിയുന്നു: ജീവന്‍റെ അപ്പമാണ് ഞാന്‍. അപ്പത്തൊട്ടിലില്‍ ഒരായിരം അടയാളങ്ങള്‍ ഒളിപ്പിക്കുന്ന അനന്തസ്നേഹമേ, നീ വരുമ്പോഴെല്ലാം എന്നില്‍ നിറയുന്നത് കുര്‍ബാന അനുഭവത്തിന്റെ മായാത്ത മുദ്രകളാണ്.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ, ആമ്മേന്‍.