‘പകര്‍ച്ചവ്യാധി മൂലം മരണമടഞ്ഞവര്‍ക്കുവേണ്ടി ഇന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രിയപ്പെട്ടവരുടെ പരിലാളനമില്ലാതെ അവര്‍ ഏകരായി മരിച്ചു. അനേകര്‍ക്ക് ശവസംസ്‌കാരം പോലും ലഭിച്ചില്ല. ദൈവം തന്റെ മഹത്വത്തില്‍ അവരെ സ്വീകരിക്കട്ടെ’ – ട്വിറ്റര്‍ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.