അത്തിമരത്തേയും മറ്റുമരങ്ങളേയും തളിര്‍പ്പിക്കാനുള്ള ഊര്‍ജ്ജം കൊണ്ടുവരുന്നത് വേനലിന്റെ ചൂടാണ്. അതുപോലെ മന്നിലെ മനുഷ്യര്‍ക്ക് വിമോചനത്തിന്റെ സദ്‌വാര്‍ത്തയുമായാണ് മനുഷ്യപുത്രന്‍ വന്നത്. അവന്റെ രണ്ടാമത്തെ ആഗമനവും ഇതിലും വലിയ വിമോചനാനുഭവത്തിന്റെ മുഹൂര്‍ത്തമായിരുക്കുമെന്ന് ക്രിസ്തുമുന്നറിയിക്കുന്നു.
ഫാ. ജി. കടൂപ്പാറയില്‍ എം. സി. ബി. എസ്