ലത്തീന്‍ മാര്‍ച്ച് 24: മാര്‍ക്കോ. 12: 28-34 സ്‌നേഹപൂര്‍വ്വം

സ്‌നേഹത്തിന്റെ പങ്കുവയ്ക്കല്‍ വഴി സകല നീതിയും പൂര്‍ത്തിയാക്കപ്പെടുന്നു. പരമമായ സ്‌നേഹം, ദൈവമാകയാല്‍ അവനില്‍ ജീവിച്ചും, അവന്റെ സ്‌നേഹം നുകര്‍ന്നും, അവനെ സ്‌നേഹിച്ചും കൊണ്ടാകണം നിന്റെ സ്‌നേഹവീടിന്റെ അടിത്തറ പണിയേണ്ടത്. ദൈവത്തെ സ്‌നേഹിക്കുന്നവരില്‍ അവിടുന്ന് വര്‍ഷിക്കുന്ന അനന്തമായ ദാനമാണ് സഹോദരസ്‌നേഹം. ചുളിവോ, കറയോ ഇല്ലാത്ത നിഷ്‌കളങ്ക സ്‌നേഹം ദൈവത്തോടും, സഹോദരങ്ങളോടും ഉണ്ടാകട്ടെ

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.