ഈശോയുടെ വംശാവലിയില്‍ കടന്നുവരുന്ന ഓരോരുത്തരെയും ശ്രദ്ധിക്കുക. ചിലര്‍ യോഗ്യന്മാര്‍, ചിലര്‍ ബലഹീനര്‍, ചിലരാകട്ടെ വിജാതീയര്‍. എന്നിട്ടും അവരിലൂടെയെല്ലാം ദൈവത്തിന്റെ കരം പ്രവര്‍ത്തിക്കുന്നു. ബലഹീനതയുടെയും ജാതിയുടെയും പേരില്‍ ആരെയും എഴുതിത്തള്ളാതിരിക്കുക. കാരണം, ദൈവത്തിന്റെ വഴികള്‍ വ്യത്യസ്തമാണ്.
ഫാ. ജി. കടൂപ്പാറയില്‍ MCBS