സീറോ മലങ്കര ജൂണ്‍ 13 മത്താ. 5:13-16 നല്ലവനായിരിക്കുക

ഉപ്പും പ്രകാശവുമെന്നു പറഞ്ഞാല്‍ നല്ല പ്രവൃത്തികളാണ് (5:16). ആയിരിക്കുന്നതിന്റെ ബഹിര്‍സ്ഫുരണമാണ് പുറത്തേക്ക് വരുന്ന പ്രവര്‍ത്തികള്‍. പ്രധാനം നല്ലവനായിരിക്കുക. ദൈവപുത്രനായിരിക്കുക എന്നതാണ്. അങ്ങനെ ആയിരുന്നാല്‍ നന്മ പുറത്തേക്ക് ഒഴുകിവന്നുകൊള്ളും. ഉപ്പുചരല്‍ ഉപ്പുരസം പകരുന്നതുപോലെ, വിളക്ക് വെളിച്ചം പകരുന്നതുപോലെത്തില്‍ നിന്ന് തൃപ്തി സ്വീകരിക്കണം 5:6), ദൈവത്തില്‍ നിന്ന് കരുണ സ്വീകരിക്കണം (5:7). ഇതാണ് ദൈവരാജ്യത്തിന്റെ അവകാശികളാകാനുളള വഴി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.