തെറ്റു ചെയ്യുന്നവനോടുള്ള സമീപനം വ്യക്തിപരവും രഹസ്യാത്മകവുമായിരിക്കണം (18,15). തെറ്റു തിരുത്തുന്നതിന് യേശു പഠിപ്പിക്കുന്ന ഒന്നാമത്തെ രീതിയതാണ്. തെറ്റ് പരസ്യപ്പെടുത്താതെ വ്യക്തി പരമായി സംസാരിക്കുക. തെറ്റുകാരന് കൊടുക്കേണ്ടത് സ്‌നേഹവും ബഹുമാനവും കാരുണ്യവുമാണ്. എങ്കിലേ സൗഖ്യമുണ്ടാകൂ. ആരോഗ്യമുള്ളവര്‍ക്കല്ല. രോഗികള്‍ക്കാണ് വൈദ്യക്കൈാണ്ടാവശ്യം എന്നാണ് യേശു പാഠം.