ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. റോമില്‍ വി. പത്രോസ് ശ്ലീഹായും വി. പൗലോസ് ശ്ലീഹായുമാണ് കൂടുതലായി വചനം പ്രഘോഷിച്ചത്. അവര്‍ അനുഭവിച്ച ക്രിസ്തുവിനെ അവരുടെ സാഹചര്യത്തില്‍ അവര്‍ വചനം പ്രഘോഷിച്ച പ്രത്യേക സംസ്കാരത്തില്‍ അറിയിക്കുകയാണ് ചെയ്തത്.
ഫാ. റോബിന്‍ കാരിക്കാട്ട് MCBS