ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാന ഇന്ന് അര്‍പ്പിക്കുന്ന വിധത്തില്‍ ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ ആരംഭിച്ചിരുന്നു. ഇന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക, ഈശോയുടെ മരണത്തിനു ശേഷം ഏകദേശം എ.ഡി. 57-ല്‍ രചിക്കപ്പെട്ട വി. പൗലോസ് ശ്ലീഹായുടെ കൊറിന്തോസുകാര്‍ക്കെഴുതിയ ലേഖനങ്ങളാണ്. അതില്‍ 11-ാം അധ്യായം 23-26 വരെയുകാണുവാന്‍ കഴിയും.
ഫാ. റോബിന്‍ കാരിക്കാട്ട് MCBS