വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഒരു കുഞ്ഞിനെപ്പോലെ ഞാന്‍ മിഴിപൂട്ടി നില്‍ക്കും. നിരനിരയായി നിന്‍റെ മുമ്പില്‍ വന്നു നില്‍ക്കുമ്പോള്‍ എനിക്കറിയില്ല, ആകാശത്തിന്‍റെ വിശാലതയില്‍ കടലിന്‍റെ ആഴം പോലെ നിന്‍റെ സ്നേഹം എന്നെ വിരല്‍ തൊട്ടുണര്‍ത്തുന്നത്. നാവില്‍ അലിയുന്നവനേ, ജീവന്‍റെ അംശമാകുന്നവനേ, ആരാധാന.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണായിരിക്കട്ടെ. ആമ്മേന്‍.