നവംബര്‍ 25, ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം. വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയില്‍ നല്‍കിയ പ്രഭാഷണത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ് ഈ ചിന്ത.
“പ്രാര്‍ത്ഥന നമ്മുടെ കണ്ണ് തുറപ്പിക്കുകയും നവീകരിക്കുകയും ഹൃദയപരിവര്‍ത്തനം വരുത്തുകയും മുറിവുകളെ സുഖപ്പെടുത്തി ആവശ്യമായ കൃപ നമുക്കു നല്‍കുകയും ചെയ്യും.”