പുല്‍ക്കൂടിന്റെ ആന്തരികാര്‍ത്ഥത്തിലേയ്ക്ക് കടന്നുചെല്ലാം: മാര്‍പാപ്പ

ഡിസംബര്‍ 19, ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.

“ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും പ്രത്യാശയുടെ അടയാളങ്ങളാണ്. ക്ലേശങ്ങളുടെ ഈ കാലയളവില്‍ അതിന്റെ ബാഹ്യമായ അടയാളങ്ങളില്‍ മാത്രം നോക്കിനില്‍ക്കാതെ ആന്തരികാര്‍ത്ഥത്തിലേയ്ക്ക് നമുക്കു കടന്നുചെല്ലാന്‍ പരിശ്രമിക്കാം. പുല്‍ക്കൂട്ടില്‍ നാം കാണേണ്ടത് മനുഷ്യനായി താഴ്മയില്‍ പിറന്ന യേശുവിനെയും അവിടുന്നിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവസ്‌നേഹവും ലോകത്തിനുമേല്‍ അവിടുന്നു ചൊരിയുന്ന നന്മയുടെ പ്രകാശവുമാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.