ഗത്സമെന്‍ 42: നോമ്പുകാല വിചിന്തനങ്ങൾ

ഓശാന ജയ് വിളികളുടെ മധ്യേ ജെറുസലേമിലേയ്ക്കു കടന്നുവരുന്ന ഈശോ. അവിടെ അവനെ കാത്തിരിക്കുന്നത് പീഡാസഹനവും മരണവുമാണ്‌. സഹനങ്ങളെപ്പോലും ആഘോഷിക്കാന്‍ സാധിക്കുന്ന രീതിയില്‍ മനസ്സിനെ അവന്‍ രൂപപ്പെടുത്തി. കിരീടവും ചെങ്കോലും ആടയാഭരണങ്ങള്‍ ഒന്നുമില്ലാതെ മനുഷ്യഹൃദയങ്ങളെ മാത്രം സ്വന്തമാക്കാന്‍ ആഗ്രഹിച്ച രാജാവായിരുന്നു അവന്‍.

 ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍