<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Reflection: Syro Malabar &#8211; Catholic Church News Malayalam</title>
	<atom:link href="https://www.lifeday.in/category/reflections/syro-malabar-reflection/feed/" rel="self" type="application/rss+xml" />
	<link>https://www.lifeday.in</link>
	<description>Catholic Church News, Daily Saints and Daily Bible Reflection Malayalam</description>
	<lastBuildDate>Tue, 28 Jul 2026 07:42:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0.2</generator>

<image>
	<url>https://i0.wp.com/www.lifeday.in/wp-content/uploads/2023/01/cropped-lifeday-last-2.png?fit=32%2C32&#038;ssl=1</url>
	<title>Reflection: Syro Malabar &#8211; Catholic Church News Malayalam</title>
	<link>https://www.lifeday.in</link>
	<width>32</width>
	<height>32</height>
</image> 
<site xmlns="com-wordpress:feed-additions:1">117600649</site>	<item>
		<title>സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം ബുധൻ ജൂലൈ 29 യോഹ. 13: 1-15 മിശിഹായുടെ മാതൃക</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-1430/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-1430/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Tue, 28 Jul 2026 09:28:46 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=225479</guid>

					<description><![CDATA[കാല് കഴുകാന്‍ വിസമ്മതിക്കുന്ന പത്രോസിനോട് യേശു പറയുന്നത് ശ്രദ്ധിക്കണം. &#8220;ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല.&#8221; പത്രോസിന് യേശുവിനോടു കൂടെ പങ്കുണ്ടാകുന്നത് കാല്‍ കഴുകുന്നതുകൊണ്ടാണ്. പരസ്പരം ജീവിതത്തില്‍ പങ്കുകാരാകുന്നത്, ബന്ധത്തിലാകുന്നത് കാല്‍ കഴുകുന്നതിലൂടെയാണ്. എളിമയുടെ മഹത്തായ സന്ദേശവും മാതൃകയുമാണ് ഈശോ നമുക്ക് നൽകുന്നത്. എല്ലാ ഹൃദയബന്ധങ്ങളും തുടങ്ങുന്നതും വളരുന്നതും കാല്‍ കഴുകലിലൂടെയാണ്. എളിമപ്പെടുക എന്നത് സ്നേഹത്തിന്റെ ഒരു ഭാവമാണെന്ന് മനസ്സിലാക്കുക. ഈ തിരിച്ചറിവാണ് നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നത്. ചില നിലപാടുകളും വാക്കുകളുമൊക്കെ കാല്‍ കഴുകുന്നതിന്റെ [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-1430/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">225479</post-id>	</item>
		<item>
		<title>സീറോ മലബാർ കൈത്താക്കാലം മൂന്നാം ചൊവ്വ ജൂലൈ 28 മത്തായി 19: 3-12 വിവാഹം, ബ്രഹ്മചര്യം</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-1429/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-1429/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Mon, 27 Jul 2026 09:28:00 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=225418</guid>

					<description><![CDATA[തന്നെ പരീക്ഷിക്കാനായി, വിവാഹജീവിതത്തെക്കുറിച്ച് ഫരിസേയര്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമായി ഈശോ പറയുന്നത്, &#8220;പിന്നീടൊരിക്കലും അവര്‍ രണ്ടല്ല; ഒറ്റശരീരമായിരിക്കും&#8221; എന്നാണ്. വിവാഹജീവിതത്തിന്റെ മഹാത്മ്യവും പ്രാധാന്യവും ഈശോ ഈ വചനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനവും കുടുംബബന്ധങ്ങളിലെ തകര്‍ച്ചയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ഈ വചനഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വേര്‍പിരിയാന്‍ വേണ്ടിയല്ല ദൈവം ദമ്പതികളെ വിവാഹബന്ധത്തിലൂടെ ഒരുമിപ്പിക്കുന്നത്; മരണം വരെ ഈ ഭൂമിയില്‍ ഒന്നായിരിക്കാനാണ്. എല്ലാ ദമ്പതികളെയും ഓര്‍മ്മിച്ച് നമുക്കിന്ന് പ്രാര്‍ഥിക്കാം. പ്രശ്നങ്ങളും അസ്വസ്ഥതകളുമുണ്ടാകുമ്പോള്‍ ദൈവത്തിൽ ആശ്രയിച്ച് വിജയകരമായി മുന്നോട്ടുപോകാന്‍ എല്ലാ ദമ്പതികള്‍ക്കും [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-1429/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">225418</post-id>	</item>
		<item>
		<title>സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം തിങ്കൾ ജൂലൈ 27 മത്തായി 7: 12-20 സുവർണ്ണ നിയമം</title>
		<link>https://www.lifeday.in/lifeday-bibble-syromalabar-reflection-27/</link>
					<comments>https://www.lifeday.in/lifeday-bibble-syromalabar-reflection-27/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Sun, 26 Jul 2026 09:28:48 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=184210</guid>

					<description><![CDATA[&#8220;മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ.&#8221; കേൾക്കുമ്പോൾ വളരെ ലളിതമെന്നു തോന്നുമെങ്കിലും പ്രായോഗികതലത്തിൽ കഠിനമായ കാര്യമാണിത്; ഏറ്റവുമധികം വെല്ലുവിളി ഉയർത്തുന്ന വചനവുമാണിത്. കാരണം, മറ്റുള്ളവർ നമുക്ക് ചെയ്തുതരണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ അവർക്കായി ചെയ്യുന്നില്ല എന്നതുതന്നെ. നമ്മളെ എല്ലാവരും സ്‌നേഹിക്കണമെന്നും ആദരിക്കണമെന്നും അംഗീകരിക്കണമെന്നുമാണ് നമ്മുടെ ആഗ്രഹം. മറ്റുള്ളവർ നമ്മളെ ഉപദ്രവിക്കരുതെന്നും കുറ്റപ്പെടുത്തരുതെന്നും അപമാനിക്കരുതെന്നും നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ തിരിച്ചോ? നമ്മളെപ്പോലെ തന്നെയാണ് മറ്റുള്ളവരെന്നും നമ്മുടെ തുല്യരാണ് അവരെന്നുമുള്ള ചിന്ത മനസ്സിൽ നിറയട്ടെ. [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bibble-syromalabar-reflection-27/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">184210</post-id>	</item>
		<item>
		<title>സീറോ മലബാർ കൈത്താക്കാലം മൂന്നാം ഞായർ ജൂലൈ 26 ലൂക്കാ 10: 38-42 മർത്തയും മറിയവും</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-1428/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-1428/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Sat, 25 Jul 2026 09:28:22 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=225298</guid>

					<description><![CDATA[മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് യേശു മര്‍ത്തയോടു പറയുന്നത്. പക്ഷേ, മര്‍ത്തയായിരുന്നു യേശുവിനെ സ്വഭവനത്തില്‍ സ്വീകരിച്ചത് (38). സ്വീകരിച്ചതിനു ശേഷം പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായി മാറുകയാണ് അവള്‍. സ്വന്തം കാര്യമായിരുന്നില്ല അവള്‍ ചെയ്തുകൊണ്ടിരുന്നത്, മറിച്ച് യേശുവിനെ ശുശ്രൂഷിക്കാനുള്ള കാര്യങ്ങളായിരുന്നു. എങ്കിലും തന്റെ പാദത്തിങ്കലിരുന്ന് വചനം ശ്രവിച്ച മറിയത്തെയാണ് യേശു, നല്ല ഭാഗം തിരഞ്ഞെടുത്തവള്‍ എന്ന് വിശേഷിപ്പിക്കുന്നത്. നമ്മള്‍ ജീവിതത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഏതു ഭാഗമാണ് എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. നല്ല ഭാഗമെന്ന് നമ്മള്‍ കരുതുന്നതാണോ ദൈവം നല്ല [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-1428/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">225298</post-id>	</item>
		<item>
		<title>സീറോ മലബാർ കൈത്താക്കാലം രണ്ടാം ശനി ജൂലൈ 25 മത്തായി 7: 7-11 പ്രാർഥിക്കുന്നവർക്ക് നന്മകൾ നൽകപ്പെടും</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-741/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-741/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Fri, 24 Jul 2026 09:28:35 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=225279</guid>

					<description><![CDATA[&#8220;മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും&#8221; (11). നമ്മുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം നൽകുമെന്ന ബോധ്യം മനസ്സിലുറപ്പിക്കാൻ ഈ വചനഭാഗം നമ്മെ സഹായിക്കട്ടെ. ദൈവം എപ്പോഴും നമ്മുടെ നിലവിളികൾ കേൾക്കുന്നുണ്ട്. പക്ഷേ, ദൈവത്തിന്റെ ഉത്തരം നമുക്ക് എല്ലായ്‌പ്പോഴും മനസ്സിലാകുന്നില്ല. പ്രാർഥിക്കുമ്പോൾ തന്നെ നമുക്ക് ദൈവത്തിൽ നിന്ന് എന്തെങ്കിലും ലഭിക്കുന്നു എന്നതാണ് യാഥാർഥ്യം. പ്രാർഥനയിൽ നാം നമ്മുടെ ഹൃദയം ദൈവത്തോടു തുറക്കുമ്പോൾ, നമുക്ക് [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-741/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">225279</post-id>	</item>
		<item>
		<title>സീറോ മലബാർ കൈത്താക്കാലം രണ്ടാം വെള്ളി ജൂലൈ 24 യോഹ. 14: 1-11 ഈശോ പിതാവിങ്കലേക്കുള്ള വഴി</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-24-2/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-24-2/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Thu, 23 Jul 2026 09:28:39 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=184081</guid>

					<description><![CDATA[ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ സുരക്ഷിതത്വകേന്ദ്രം ഈശോയാണെന്നു പ്രഖ്യാപിക്കുന്ന വചനഭാഗമാണിത്. &#8216;വഴിയും സത്യവും ജീവനും ഞാനാണ്&#8217; എന്ന് ഈശോ പറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്, ഈശോയെ അല്ലാതെ ഇനി മറ്റാരെയും ആശ്രയിക്കേണ്ടതില്ല എന്നതാണ്. ദൈവപിതാവിലേക്കുള്ള യഥാർഥ വഴി, ഈശോയാണ് എന്ന യാഥാർഥ്യം നമ്മൾ മനസ്സിലുറപ്പിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യണം. അഭയകേന്ദ്രങ്ങളും സുരക്ഷിത താവളങ്ങളും തേടിനടക്കുന്നവരാണ് നമ്മൾ. അങ്ങനെയുള്ള നമുക്ക് ഉപകാരപ്പെടുന്ന ഏറ്റവും നല്ല പാഠമാണ് ഈ വചനഭാഗം. താൻ ഭൂമിയിൽ നിന്ന് കടന്നുപോകുന്നു എന്ന് ശിഷ്യരോടു [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-24-2/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">184081</post-id>	</item>
		<item>
		<title>സീറോ മലബാർ കൈത്താക്കാലം രണ്ടാം വ്യാഴം ജൂലൈ 23 മത്തായി 21: 18-22 അത്തിമരത്തിന് ശാപം</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-738/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-738/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Wed, 22 Jul 2026 09:28:53 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=225116</guid>

					<description><![CDATA[മൂന്ന് സന്ദേശങ്ങളാണ് പ്രധാനമായും ഈ വചനഭാഗത്ത് നാം കാണുന്നത്. ഒന്ന്, ബാഹ്യമായി എല്ലാം ഉണ്ടെന്നു നടിക്കുകയും എന്നാൽ ആന്തരികമായി ഫലം പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തികൾ വിധിക്കു വിധേയരാകുമെന്ന സന്ദേശം. അന്നത്തെ ജറുസലേം ദൈവാലയം, യഹൂദ മതനേതൃത്വം ഇവയെ ഒക്കെയാണ് അത്തിമരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ അത് എന്നിലേക്കും നിന്നിലേക്കും വിരൽ ചൂണ്ടിയേക്കാം. രണ്ടാമത്തെ സന്ദേശം, ദൈവവചനത്തിന്റെ കൃത്യമായ അർഥം നമ്മൾ മനസ്സിലാക്കണം എന്നതാണ്. യേശു പറഞ്ഞതിന്റെ – ചെയ്തതിന്റെ യഥാർഥ അർഥം മനസിലാക്കാതെ, എങ്ങനെയാണ് അത്തിമരം [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-738/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">225116</post-id>	</item>
		<item>
		<title>സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം ബുധൻ ജൂലൈ 22 ലൂക്കാ 17: 11-19 പത്ത് കുഷ്ഠരോഗികൾ</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-737/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-737/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Tue, 21 Jul 2026 09:28:23 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=224995</guid>

					<description><![CDATA[തിരികെ വന്ന് നന്ദി പറഞ്ഞ സമരിയാക്കാരന്‍ നമുക്കെല്ലാം മാതൃകയാണ്; ദൈവത്തിന് നന്ദി പറയാനുള്ള മാതൃക. താന്‍ രോഗവിമുക്തനായി എന്നറിഞ്ഞപ്പോള്‍ അയാള്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരികെ വരുന്നു. ആവശ്യങ്ങള്‍ക്കായുള്ള യാചനകളുമായി ദൈവസന്നിധിയിലേക്കു പോകുന്ന നമ്മള്‍ പിന്നീട് നന്ദി പറയാനായി ദൈവത്തിന്റെ അടുത്ത് ചെല്ലാറുണ്ടോ? അതോ അടുത്ത ആവശ്യം പറയാനാണോ പോകുന്നത്? നമ്മുടെ തുടര്‍ച്ചയായ പരാതികള്‍ ബോധിപ്പിക്കാനുള്ള ഇടം മാത്രമാകരുത് ദൈവസന്നിധി; നന്ദിയേകാനുള്ള ഇടം കൂടിയാകണം അത്. ഇതുവരെ നമ്മുടെ ജീവിതത്തില്‍ ദൈവം ചൊരിഞ്ഞിട്ടുള്ള അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. നിശ്ശബ്ദനാകുക, മനസ്സ് [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-737/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">224995</post-id>	</item>
		<item>
		<title>സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം ചൊവ്വ ജൂലൈ 21 മത്തായി 20: 1-16 മുന്തിരിത്തോട്ടത്തിലെ വേലക്കാർ</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-736/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-736/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Mon, 20 Jul 2026 09:28:36 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=224991</guid>

					<description><![CDATA[എല്ലാ നന്മകളെയും ഇല്ലാതാക്കുന്ന വികാരമാണ് അസൂയ. മറ്റുള്ളവരുടെ നന്മയിലുണ്ടാകുന്ന ഒരു നെഗറ്റീവ് ചിന്താഗതിയാണിത്. ഇന്നത്തെ വചനത്തില്‍ ഇത് നാം വ്യക്തമായി കാണുന്നുണ്ട്. അവസാനം വന്നവര്‍ക്കും ആദ്യം വന്നവര്‍ക്കൊപ്പം കൂലി ലഭിക്കുമ്പോള്‍ ആദ്യം വന്നവര്‍ക്ക് അസൂയയുണ്ടാകുന്നു; തുല്യ കൂലി ലഭിച്ച അവസാനം വന്നവരോടും കൂലി കൊടുത്തവനോടും. &#8220;ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു&#8221; എന്നാണ് ഉടമസ്ഥന്‍ ചോദിക്കുന്നത്. മറ്റുള്ളവരുടെ നന്മയിലുള്ള നമ്മുടെ അസൂയ നമ്മുടെ ജീവിതവും അവരുടെ ജീവിതവും ഇല്ലാതാക്കും എന്നതാണ് സത്യം. മറ്റുള്ളവരുടെ നന്മയില്‍ അസൂയപ്പെടേണ്ടവരല്ല നമ്മള്‍. [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-736/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">224991</post-id>	</item>
		<item>
		<title>സീറോ മലബാർ കൈത്താക്കാലം രണ്ടാം തിങ്കൾ ജൂലൈ 20 യോഹ. 15: 9-17 ഫലം പുറപ്പെടുവിക്കാനുള്ള നിയോഗം</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-20-2/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-20-2/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Sun, 19 Jul 2026 09:28:49 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=183823</guid>

					<description><![CDATA[&#8220;നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന്  നിങ്ങള്‍ക്കു നല്‍കും&#8221; (16). നമ്മുടെ ജീവിതം കൊണ്ട് ഫലം പുറപ്പെടുവിക്കേണ്ടവരാണ് നമ്മൾ. ഫലം പുറപ്പെടുവിക്കുക മാത്രമല്ല, പുറപ്പെടുവിക്കുന്ന ഫലം നിലനില്‍ക്കുകയും വേണം. നിഷ്ക്രിയരായി ഇരിക്കുക ക്രിസ്തുശിഷ്യന്റെ ജീവിതനിയോഗമല്ല; ആയിരിക്കുന്ന ഇടങ്ങളിൽ ആവോളം ഫലം പുറപ്പെടുവിക്കുകയാണ് നിയോഗം. എവിടേക്കാണോ നമ്മൾ അയയ്ക്കപ്പെട്ടിരിക്കുന്നത്, ഏത് ജോലികളാണോ നമ്മൾ ചെയ്യുന്നത് അവയെല്ലാം പൂർണ്ണതയിൽ നിർവഹിക്കുക. ദൈവം [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-20-2/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">183823</post-id>	</item>
	</channel>
</rss>
