<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Reflections &#8211; Catholic Church News Malayalam</title>
	<atom:link href="https://www.lifeday.in/category/reflections/feed/" rel="self" type="application/rss+xml" />
	<link>https://www.lifeday.in</link>
	<description>Catholic Church News, Daily Saints and Daily Bible Reflection Malayalam</description>
	<lastBuildDate>Tue, 28 Jul 2026 07:42:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0.2</generator>

<image>
	<url>https://i0.wp.com/www.lifeday.in/wp-content/uploads/2023/01/cropped-lifeday-last-2.png?fit=32%2C32&#038;ssl=1</url>
	<title>Reflections &#8211; Catholic Church News Malayalam</title>
	<link>https://www.lifeday.in</link>
	<width>32</width>
	<height>32</height>
</image> 
<site xmlns="com-wordpress:feed-additions:1">117600649</site>	<item>
		<title>ലത്തീൻ ജൂലൈ 29 യോഹ. 11: 19-27 (വി. മർത്തയുടെ തിരുനാൾ) പരിപക്വ-വിശ്വാസം </title>
		<link>https://www.lifeday.in/lifeday-bible-latin-reflection-29-7/</link>
					<comments>https://www.lifeday.in/lifeday-bible-latin-reflection-29-7/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Tue, 28 Jul 2026 09:44:27 +0000</pubDate>
				<category><![CDATA[Reflection: Latin]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=128201</guid>

					<description><![CDATA[മാതാപിതാക്കളിലൂടെ നമ്മിൽ ഉരുവായ വിശ്വാസവിത്ത് സമയത്തിന്റെ പൂർണ്ണതയിൽ പ്രാർഥനയിലൂടെയും ധ്യാനത്തിലൂടെയും ദൈവാനുഭവങ്ങളിലൂടെയും പക്വതയിലേക്ക് എത്തിച്ചേരുന്നു. യേശു തന്റെ സുഹൃത്തായിരുന്ന ലാസറിന്റെ ഭവനം സന്ദർശിക്കുന്നതിന്റെ രണ്ട് വിവരണങ്ങളാണ് (ലൂക്കാ 10: 38-42; യോഹ. 11: 19-27) സുവിശേഷത്തിലുള്ളത്. ലാസറിന്റെ മരണത്തിൽ അവന്റെ സഹോദരിമാരായ മർത്തയെയും മറിയത്തെയും ആശ്വസിപ്പിക്കാനായി യേശു അവരുടെ ഭവനം സന്ദർശിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം. പരിപക്വമായ വിശ്വാസാനുഭവത്തിലേക്ക് മർത്ത വളരുന്നതിനെ സൂചിപ്പിക്കുന്ന മൂന്ന് വിവരണങ്ങൾ സുവിശേഷവിവരണത്തിലുണ്ട്. 1. യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന്‌ അവനെ സ്വീകരിച്ചു. [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-latin-reflection-29-7/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">128201</post-id>	</item>
		<item>
		<title>സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം ബുധൻ ജൂലൈ 29 യോഹ. 13: 1-15 മിശിഹായുടെ മാതൃക</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-1430/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-1430/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Tue, 28 Jul 2026 09:28:46 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=225479</guid>

					<description><![CDATA[കാല് കഴുകാന്‍ വിസമ്മതിക്കുന്ന പത്രോസിനോട് യേശു പറയുന്നത് ശ്രദ്ധിക്കണം. &#8220;ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല.&#8221; പത്രോസിന് യേശുവിനോടു കൂടെ പങ്കുണ്ടാകുന്നത് കാല്‍ കഴുകുന്നതുകൊണ്ടാണ്. പരസ്പരം ജീവിതത്തില്‍ പങ്കുകാരാകുന്നത്, ബന്ധത്തിലാകുന്നത് കാല്‍ കഴുകുന്നതിലൂടെയാണ്. എളിമയുടെ മഹത്തായ സന്ദേശവും മാതൃകയുമാണ് ഈശോ നമുക്ക് നൽകുന്നത്. എല്ലാ ഹൃദയബന്ധങ്ങളും തുടങ്ങുന്നതും വളരുന്നതും കാല്‍ കഴുകലിലൂടെയാണ്. എളിമപ്പെടുക എന്നത് സ്നേഹത്തിന്റെ ഒരു ഭാവമാണെന്ന് മനസ്സിലാക്കുക. ഈ തിരിച്ചറിവാണ് നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നത്. ചില നിലപാടുകളും വാക്കുകളുമൊക്കെ കാല്‍ കഴുകുന്നതിന്റെ [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-1430/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">225479</post-id>	</item>
		<item>
		<title>സീറോ മലങ്കര ജൂലൈ 29 ലൂക്കാ 10: 38-42 മനോഭാവം</title>
		<link>https://www.lifeday.in/lifeday-bible-syro-malankara-reflection-29-2/</link>
					<comments>https://www.lifeday.in/lifeday-bible-syro-malankara-reflection-29-2/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Tue, 28 Jul 2026 09:14:51 +0000</pubDate>
				<category><![CDATA[Reflection: Malankara]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=128104</guid>

					<description><![CDATA[രണ്ട് മനോഭാവങ്ങളെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. പലപ്പോഴും വേദഭാഗം കാട്ടി മാർത്തായുടെ ശുശ്രൂഷയെ കുറച്ചുകാണിക്കുന്നത് കാണാം. മാർത്തായുടെ ശുശ്രൂഷയെ അല്ല, അവളുടെ മനോഭാവത്തെയാണ് കർത്താവ് നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. ഭക്ഷണം തയ്യാറാക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയവയെല്ലാം മാർത്ത ചെയ്യുന്നത് ക്രിസ്തു ഭവനത്തിൽ വരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ്; എന്നാൽ, പരാതികളും പരിഭവങ്ങളും മാത്രമാണ് ബാക്കിയുള്ളത്. മരുഭൂമിയിൽ ഇസ്രായേൽ മക്കൾക്ക് സംഭവിച്ച അതേ താളപ്പിഴ &#8211; പരാതികളും പരിഭവങ്ങളും മാത്രം. മറ്റുള്ളവർ എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചല്ല എന്റെ ജീവിതം [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syro-malankara-reflection-29-2/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">128104</post-id>	</item>
		<item>
		<title>ലത്തീൻ ജൂലൈ 28 മത്തായി 13: 36-43 മനുഷ്യകളകകളും വിത്തുകളും</title>
		<link>https://www.lifeday.in/lifeday-bible-latin-reflection-28-9/</link>
					<comments>https://www.lifeday.in/lifeday-bible-latin-reflection-28-9/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Mon, 27 Jul 2026 09:44:37 +0000</pubDate>
				<category><![CDATA[Reflection: Latin]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.online/?p=43738</guid>

					<description><![CDATA[&#8220;&#8230; നല്ല വിത്തുകൾ ദൈവരാജ്യത്തിന്റെ പുത്രന്മാരും കളകൾ ദുഷ്ടന്റെ പുത്രന്മാരുമാണ്&#8221; (വാക്യം 38). &#8220;ദൈവം സർവശക്തനെങ്കിൽ എന്തുകൊണ്ടായിരിക്കാം ഈ ലോകത്തിൽ തിന്മകൾ അനുവദിക്കുന്നത്?&#8221; എന്ന മനുഷ്യന്റെ ചോദ്യത്തിന് ഒരു ഉത്തരമായി &#8216;കളകളുടെ ഉപമ&#8217;യെ കാണാം. &#8216;കള&#8217;യെ &#8216;വിള&#8217;യാക്കാൻ  ദൈവത്തിന് ശക്തിയുണ്ട് എന്നതിനാലാകാം ദൈവം ഈ ലോകത്തിൽ തിന്മകളെ അനുവദിക്കുന്നത്. കള എന്നത് ഒരർഥത്തിൽ മലീമസമാക്കപ്പെട്ട വിള അഥവാ വിത്താണ്. സ്വയം വളർന്നുവലുതാകാൻ വിത്തിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന അന്തർലീനശക്തി മലീമസമാക്കപ്പെട്ടതാണ് കള എന്നു പറയാം. ഈ അർഥത്തിൽ കുറ്റവാളികൾ, കൊള്ളക്കാർ, [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-latin-reflection-28-9/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">43738</post-id>	</item>
		<item>
		<title>സീറോ മലബാർ കൈത്താക്കാലം മൂന്നാം ചൊവ്വ ജൂലൈ 28 മത്തായി 19: 3-12 വിവാഹം, ബ്രഹ്മചര്യം</title>
		<link>https://www.lifeday.in/lifeday-bible-syromalabar-reflection-1429/</link>
					<comments>https://www.lifeday.in/lifeday-bible-syromalabar-reflection-1429/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Mon, 27 Jul 2026 09:28:00 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=225418</guid>

					<description><![CDATA[തന്നെ പരീക്ഷിക്കാനായി, വിവാഹജീവിതത്തെക്കുറിച്ച് ഫരിസേയര്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമായി ഈശോ പറയുന്നത്, &#8220;പിന്നീടൊരിക്കലും അവര്‍ രണ്ടല്ല; ഒറ്റശരീരമായിരിക്കും&#8221; എന്നാണ്. വിവാഹജീവിതത്തിന്റെ മഹാത്മ്യവും പ്രാധാന്യവും ഈശോ ഈ വചനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനവും കുടുംബബന്ധങ്ങളിലെ തകര്‍ച്ചയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ഈ വചനഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വേര്‍പിരിയാന്‍ വേണ്ടിയല്ല ദൈവം ദമ്പതികളെ വിവാഹബന്ധത്തിലൂടെ ഒരുമിപ്പിക്കുന്നത്; മരണം വരെ ഈ ഭൂമിയില്‍ ഒന്നായിരിക്കാനാണ്. എല്ലാ ദമ്പതികളെയും ഓര്‍മ്മിച്ച് നമുക്കിന്ന് പ്രാര്‍ഥിക്കാം. പ്രശ്നങ്ങളും അസ്വസ്ഥതകളുമുണ്ടാകുമ്പോള്‍ ദൈവത്തിൽ ആശ്രയിച്ച് വിജയകരമായി മുന്നോട്ടുപോകാന്‍ എല്ലാ ദമ്പതികള്‍ക്കും [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syromalabar-reflection-1429/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">225418</post-id>	</item>
		<item>
		<title>സീറോ മലങ്കര ജൂലൈ 28 യോഹ. 12: 24-26 വി. അൽഫോൻസാമ്മ</title>
		<link>https://www.lifeday.in/lifeday-bible-syro-malankara-reflection-28-3/</link>
					<comments>https://www.lifeday.in/lifeday-bible-syro-malankara-reflection-28-3/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Mon, 27 Jul 2026 09:14:55 +0000</pubDate>
				<category><![CDATA[Reflection: Malankara]]></category>
		<category><![CDATA[Reflections]]></category>
		<category><![CDATA[Uncategorized]]></category>
		<guid isPermaLink="false">https://www.lifeday.in/?p=99695</guid>

					<description><![CDATA[ഭാരതസഭയുടെ സ്നേഹപുത്രി വി. അൽഫോൻസാമ്മയുടെ തിരുനാളാണിന്ന്. മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടേയും നാലാമത്തെ മകളായി കോട്ടയത്തിനടുത്തുള്ള കുടമാളൂരിലാണ് 1910 ആഗസ്റ്റ് 19 ന് വീട്ടുകാർ അന്നക്കുട്ടി എന്നു വിളിച്ച അന്നയുടെ ജനനം. അമ്മയുടെ അകാലമരണവും ചില രോഗപീഢകളും ചെറുപ്രായത്തിലേ അവൾക്ക് വലിയ സഹനങ്ങൾ സമ്മാനിച്ചു. എന്നാൽ, കുടുംബത്തിൽ നിലനിന്നിരുന്ന ദൈവവിശ്വാസവും ഭക്തിയും ഈ കുഞ്ഞിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. മഠത്തിൽ ചേരാനുള്ള അതിയായ ആഗ്രഹത്തിന് തന്റെ സൗന്ദര്യം തടസ്സമാകുമെന്ന ചിന്തയിൽ വിവാഹം ഒഴിവാക്കുന്നതിന് അന്ന തന്റെ കാലുകൾ ഉമിത്തീയിൽ പൊള്ളിച്ച് [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-syro-malankara-reflection-28-3/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">99695</post-id>	</item>
		<item>
		<title>ലത്തീൻ ജൂലൈ 27 മത്തായി 13: 31-35 ഗുണ-വ്യാപ്തി വളർച്ച</title>
		<link>https://www.lifeday.in/lifeday-bible-latin-reflection-27-8/</link>
					<comments>https://www.lifeday.in/lifeday-bible-latin-reflection-27-8/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Sun, 26 Jul 2026 09:44:33 +0000</pubDate>
				<category><![CDATA[Reflection: Latin]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=99653</guid>

					<description><![CDATA[&#8220;&#8230;ദൈവരാജ്യം ഒരു കടുകുമണിയെപ്പോലെ&#8230; പുളിമാവിനെപ്പോലെ ആണ്&#8221; (വാക്യം 31, 33). കടുകുമണിയുടെയും പുളിമാവിന്റെയും ഉപമകളെ തിരുസഭയുടെ വളർച്ചയുടെ പ്രതീകങ്ങളായി കണക്കാക്കുമ്പോൾ അവ യഥാക്രമം വ്യാപ്‌തിപരവും (Quantitative) ഗുണപരവും (Qualitative) ആയ വളർച്ചയുടെ പ്രതീകങ്ങളായി കാണാം. ക്രിസ്‌തു, ബലഹീനരായ 12 ശിഷ്യരെക്കൊണ്ട് ആരംഭിച്ച തിരുസഭ വ്യാപ്‌തിപരമായി നാലാം നൂറ്റാണ്ടായപ്പോൾ റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി വളർന്നു. വിത്തുകളിൽ ഏറ്റവും ചെറുതായ കടുകുമണി വളർന്ന് വലിയ ചെടിയായി വളരുന്നതുപോലെ, ഇന്നത് 125 കോടി അംഗങ്ങളുള്ള വൻ വടവൃക്ഷമായി വളർന്നുകഴിഞ്ഞു. പക്ഷേ, [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-latin-reflection-27-8/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">99653</post-id>	</item>
		<item>
		<title>സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം തിങ്കൾ ജൂലൈ 27 മത്തായി 7: 12-20 സുവർണ്ണ നിയമം</title>
		<link>https://www.lifeday.in/lifeday-bibble-syromalabar-reflection-27/</link>
					<comments>https://www.lifeday.in/lifeday-bibble-syromalabar-reflection-27/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Sun, 26 Jul 2026 09:28:48 +0000</pubDate>
				<category><![CDATA[Reflection: Syro Malabar]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=184210</guid>

					<description><![CDATA[&#8220;മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ.&#8221; കേൾക്കുമ്പോൾ വളരെ ലളിതമെന്നു തോന്നുമെങ്കിലും പ്രായോഗികതലത്തിൽ കഠിനമായ കാര്യമാണിത്; ഏറ്റവുമധികം വെല്ലുവിളി ഉയർത്തുന്ന വചനവുമാണിത്. കാരണം, മറ്റുള്ളവർ നമുക്ക് ചെയ്തുതരണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ അവർക്കായി ചെയ്യുന്നില്ല എന്നതുതന്നെ. നമ്മളെ എല്ലാവരും സ്‌നേഹിക്കണമെന്നും ആദരിക്കണമെന്നും അംഗീകരിക്കണമെന്നുമാണ് നമ്മുടെ ആഗ്രഹം. മറ്റുള്ളവർ നമ്മളെ ഉപദ്രവിക്കരുതെന്നും കുറ്റപ്പെടുത്തരുതെന്നും അപമാനിക്കരുതെന്നും നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ തിരിച്ചോ? നമ്മളെപ്പോലെ തന്നെയാണ് മറ്റുള്ളവരെന്നും നമ്മുടെ തുല്യരാണ് അവരെന്നുമുള്ള ചിന്ത മനസ്സിൽ നിറയട്ടെ. [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bibble-syromalabar-reflection-27/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">184210</post-id>	</item>
		<item>
		<title>സീറോ മലങ്കര ജൂലൈ 27 ലൂക്കാ 13: 6-9 ഫലമുള്ള വൃക്ഷം</title>
		<link>https://www.lifeday.in/lifeday-bible-syro-malankara-reflection-27-11/</link>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Sun, 26 Jul 2026 09:14:56 +0000</pubDate>
				<category><![CDATA[Reflection: Malankara]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=68191</guid>

					<description><![CDATA[ഗലീലിയില്‍ വധിക്കപ്പെട്ടവരും സിലോഹായില്‍ കൊല്ലപ്പെട്ടവരും ജീവിച്ചിരിക്കുന്നവരേക്കാള്‍ പാപികളാണെന്നു കരുതരുതെന്നാണ് യേശുപാഠം. ദുരിതമനുഭവിക്കുന്നവരെല്ലാം പാപികളും, ജീവിതസമൃദ്ധി അനുഭവിക്കുന്നവരെല്ലാം പുണ്യചരിതരായിരിക്കണമെന്നുമല്ല അർഥം. സഹോദരന്റെ ദുരിതവും സമൃദ്ധിയും പോലും നിനക്കുള്ള ദൈവികസന്ദേശത്തിന്റെ മാധ്യമമാകാം. നിനക്കുള്ള ദൈവികസന്ദേശം എല്ലാ സംഭവങ്ങളിലും നീ വായിക്കുമ്പോഴാണ് നീ ഫലമുള്ള വൃക്ഷമാകുന്നത്.]]></description>
		
		
		
		<post-id xmlns="com-wordpress:feed-additions:1">68191</post-id>	</item>
		<item>
		<title>ലത്തീൻ ജൂലൈ 26 മത്തായി 13: 44-52 സർവപ്രവേശിതം</title>
		<link>https://www.lifeday.in/lifeday-bible-latin-reflection-26-8/</link>
					<comments>https://www.lifeday.in/lifeday-bible-latin-reflection-26-8/#respond</comments>
		
		<dc:creator><![CDATA[Lifeday]]></dc:creator>
		<pubDate>Sat, 25 Jul 2026 09:44:41 +0000</pubDate>
				<category><![CDATA[Reflection: Latin]]></category>
		<category><![CDATA[Reflections]]></category>
		<guid isPermaLink="false">https://www.lifeday.in/?p=99555</guid>

					<description><![CDATA[&#8220;വല നിറഞ്ഞപ്പോള്‍ അവര്‍ അത് കരയ്ക്ക് വലിച്ചുകയറ്റി. അവര്‍ അവിടെയിരുന്ന്‌ നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്‌തു&#8221; (മത്തായി 13:48). ✝ ഒരു വലയിൽ എല്ലാത്തരം മത്സ്യങ്ങളും അകപ്പെടുന്നതു പോലെ ദൈവവചനം എല്ലാത്തരത്തിലുമുള്ള മനുഷ്യരെയും അതായത്, ധനികർ-ദരിദ്രർ, നല്ലവർ-ചീത്ത മനുഷ്യർ, വിശ്വസ്തർ-അവിശ്വസ്തർ, ശക്തർ-അശക്തർ, ജ്ഞാനികൾ-വിഡ്ഢികൾ, വിശുദ്ധർ-പാപികൾ തുടങ്ങി എല്ലാവരെയും ദൈവരാജ്യത്തിലേക്ക് ആകർഷിക്കുന്നു. സഭ എന്നത് വിശുദ്ധരുടെ മാത്രമല്ല, മറിച്ച് പാപികളെയും വിശുദ്ധരെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു സമൂഹമാണ്. പൂര്‍ണ്ണതകളുടെ മാത്രം ഒരു അയാഥാർഥ്യ [&#8230;]]]></description>
		
					<wfw:commentRss>https://www.lifeday.in/lifeday-bible-latin-reflection-26-8/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
		<post-id xmlns="com-wordpress:feed-additions:1">99555</post-id>	</item>
	</channel>
</rss>
