ദൈവത്താല്‍ അയയ്ക്കപ്പെടുന്നവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കണം, ആത്മാവിന്റെ നിറവുണ്ടാകണം. വചനത്തിന്റെയും ആത്മാവിന്റെയും നിറവാണ് നാം ദൈവത്തോടു കൂടെയാണോ എന്നതിന്റെ മാനദണ്ഡം. കര്‍ത്താവേ, അങ്ങനെ വചനവും ആത്മാവും ഞങ്ങളില്‍ നിറഞ്ഞു കവിയട്ടെ. അങ്ങനെ ഞങ്ങള്‍ അങ്ങയുടെ യഥാര്‍ത്ഥ സാക്ഷികളാകട്ടെ.
ഡോ. റോയി പുലിയുറുമ്പില്‍ എം.സി.ബി.എസ്.